நான்தான் ஔரங்ஸேப் – மலையாளத்தில் – றியாஸ் முஹம்மத்

நான்தான் ஔரங்ஸேப் நாவலை றியாஸ் முஹம்மத் மலையாளத்தில் மொழிபெயர்த்து முடித்து விட்டார். ஒரு வாக்கியத்தைக் கூட நீக்கவில்லை. அது ஒரு பெரிய மகிழ்ச்சி. நீளம் கருதி அடுத்த மொழிக்குப் போகும்போது சுருக்கி விடுவது ஆங்கிலத்தில் ஒரு கேடு கெட்ட விஷயமாக இருந்து வருகிறது. ஆங்கிலத்தில் வந்த மொழிபெயர்ப்பு மூல நூலில் மூன்றில் ஒரு பகுதிதான். ராஸ லீலாவில் அந்த ஆபத்து நடக்கவே கூடாது என்று முடிவு செய்திருக்கிறேன். ஆனால் எக்ஸைலை கொஞ்சம் சுருக்கியிருக்க வேண்டும். அது அடுத்த ஆங்கில வெளியீட்டில் தவிர்க்கப்பட்டு விடும். லேசாக சுருக்கியிருக்கிறேன். ஒரு நூறு பக்கத்துக்கும் குறைவாக. விரைவில் வெளிவரும்.

என் மொழிபெயர்ப்பாளர்களில் றியாஸ் முஹம்மத் மட்டுமே என்னோடு அதிகம் தொடர்பு கொண்டவராக இருந்தார். தமிழில் இருந்த பல பிழைகளை சுட்டிக்காட்டினார். அடுத்த தமிழ்ப் பதிப்பில் அக்குறைகள் சரி செய்யப்படும்.

இப்போது நான்தான் ஔரங்ஸேப் மாத்யமம் ஆண்டு மலரில் மூன்று அத்தியாயங்கள் வெளிவந்துள்ளன. இன்னும் தொடர்ந்து சில அத்தியாயங்கள் மாத்யமம் வார இதழில் வெளிவரும். மலையாள வாசகர்கள் அதைப் படிக்க வேண்டும் என்று கேட்டுக் கொள்கிறேன்.

?? ℎ?????? ???? ????ℎ? ?? ?ℎ? ???? ?? ???????, ?? ????? ????? ?? ?????????.”- ??????? ???????

ഞാൻ ഔറംഗസേബ്/ ചാരു നിവേദിതമൊഴിമാറ്റം: എ. കെ. റിയാസ് മുഹമ്മദ്ഒരു യാഥാർഥ്യത്തെ ആഖ്യായികയിലൂടെ അവതരിപ്പിക്കുമ്പോൾ അതു‌ പതിന്മടങ്ങ് ശക്തി കൈവരിക്കുന്നതായി കാണാം. ചരിത്രത്തിന്റെ കാര്യമെടുക്കുമ്പോൾ അത് ഉൽപാദിപ്പിച്ച സത്തയെ ഗതിമാറ്റുന്ന പ്രവണത മുമ്പുമുണ്ടായിട്ടുണ്ട് സമകാലത്തും നടന്നുകൊണ്ടിരിക്കുന്നു. ‘ഞാൻ ഔറംഗസേബ്’ എന്ന നോവലിൽ ചാരു നിവേദിത ചരിത്രത്തെ ആഖ്യാനത്തിന്റെ രൂപത്തിലേക്ക് മാറ്റുമ്പോൾ കൂടെ അതിനു പിൻബലമേകുന്ന സൂചനകളും നൽകുന്നുണ്ട്. അപ്പോൾ ആഖ്യായിക തന്നെ ചരിത്രമായി രൂപാന്തരം പ്രാപിക്കുന്നു. മുഗൾ ചരിത്രകഥകൾ വായിക്കുമ്പോൾ വില്ലന്റെ പരിവേഷം നൽകപ്പെട്ട മനുഷ്യനാണ് ഔറംഗസേബ്. ഒരു വ്യക്തിയെ നായകനോ വില്ലനോ ആക്കിമാറ്റുക വ്യത്യസ്ഥ കാഴ്ചപ്പാടിലായിരിക്കാം. എന്നാൽ ആ വീക്ഷണത്തിന് ഉപോൽബലകമായ ഘടകത്തെ ആശയിച്ചിരിക്കും അതിന്റെ ഫലം. ഇവിടെ നോവലിൽ ഔറംഗസേബ് നായകനോ വില്ലനോ അല്ല. ചരിത്രത്തിലൂടെ കടന്നുപോയ ,കർമം പൂർത്തിയാക്കി കടന്നുചെന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ കഥ കേൾക്കാൻ എഴുത്താളൻ നിമിത്തമാകുന്നുവെന്നു മാത്രം. ഈ നോവലിന്റെ മുൻകഥയിൽ ഫ്രഞ്ചു സഞ്ചാരി ഫ്രാൻസ്വാ ബെർനിയെയെ ഉദ്ധരിച്ചു പറയുന്നതുപോലെ “ഈ ചരിത്രമാണ് ഏറ്റവും ശരിയെന്ന് ഞാൻ പറയില്ല. എന്നാല്‍, തീര്‍ച്ചയായും മറ്റുള്ളവർ എഴുതിയതിനേക്കാൾ തെറ്റുകൾ കുറവായിരിക്കുമെന്നു മാത്രം ഉറപ്പിച്ചു പറയുന്നു.” നോവലിന്റെ ആദ്യഭാഗങ്ങൾ മാധ്യമം വാർഷികപ്പതിപ്പിൽ. വായിച്ചു അഭിപ്രായം പറയുമല്ലോ.വര: Tholil Suresh